എട്ട് മാസം മുന്‍പ് നിയമപ്രാബല്യത്തോടെയാണ് യുവതിയും യുവാവും വിവാഹം കഴിച്ചത്. എന്നാല്‍ ഇരുവര്‍ക്കുമെതിരെ യുവതിയുടെ കുടുംബം ജിര്‍ഗയില്‍ പരാതിപ്പെടുകയും കുടുംബത്തിന് നഷ്ടപ്പെട്ട സല്‍പേരിന് നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. ഈ പരാതിയെ തുടര്‍ന്നാണ് കഴിഞ്ഞ ആഴ്‌ച്ച യുവതിക്കും യുവാവിനുമെതിരെ ജിര്‍ഗ നടപടിയെടുത്തത്.