മൊസൂളിലും പരിസരപ്രദേശങ്ങളിലുമുള്ള 11നും 46നും ഇടയില്‍ പ്രായമുള്ള എല്ലാ സ്ത്രീകളും പെണ്‍കുട്ടികളും നിര്‍ബന്ധമായും ചേലാകര്‍മ്മം ചെയ്യണമെന്നാണ് ഭീകരരുടെ താക്കീത്. ഭീകരരുടെ ഫത്‌വ 40 ലക്ഷത്തോളം സ്ത്രീകളെയും പെണ്‍കുട്ടികളെയും ബാധിക്കുമെന്ന് യു.എന്‍ പ്രതിനിധി ജാക്വലിന്‍ ബാഡ്കോക് അറിയിച്ചു.