ട്യൂഷന്‍ ടീച്ചറിന് പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല; ആണ്‍കുട്ടിയെ എല്ലാം പഠിപ്പിച്ചു

ചൊവ്വ, 13 ജനുവരി 2015 (17:19 IST)
ട്യൂഷന്‍ ക്ലാസിനിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്ത് ട്യൂഷന്‍ ടീച്ചറെയും സഹോദരന്‍മാരെയും പൊലീസ് അറസ്‌റ്റ് ചെയ്തു. ചണ്ഡിഗഢ് സ്വദേശികളായ ട്യൂഷന്‍ ടീച്ചര്‍ രാധ(33),സഹോദരന്‍മാരായ രാഘവ് (28), മാധവ്(24) എന്നിവരാണ് പിടിയിലായത്.

അറസ്‌റ്റിലായ രാധയുടെയും സഹോദരന്മാരുടെയും വീട്ടിലായിരുന്നു കുട്ടിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. ഇരു വീട്ടുകാരും തമ്മില്‍ അടുത്ത ബന്ധം ഉടലെടുത്തതോടെ
രാധ കുട്ടിക്ക് ട്യൂഷനെടുക്കാന്‍ താല്‍പ്പര്യം കാണിക്കുകയായിരുന്നു. ക്ലാസിനെത്തിയ കുട്ടിയെ ഭീഷണിപ്പെടുത്തിയ ശേഷം രാധ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. വിസമ്മതിച്ചപ്പോള്‍ കത്തി കാട്ടിയും നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചും ക്രൂരമായ രീതിയില്‍ ശാരീരികമായി ബന്ധപ്പെടുകയും ചെയ്തു. ഈ ദൃശ്യങ്ങളെല്ലാം രാധയുടെ സഹോദന്‍മാര്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്‌തിരുന്നു.

കുട്ടിയെ മയക്കികിടത്തിയ ശേഷം മരുന്നുകളും സെക്‌സ് ടോയ്‌സും ഉപയോഗിച്ച് പീഡനത്തില്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. നിരന്തരമായുള്ള ലൈംഗികബന്ധത്തെ തുടര്‍ന്ന് കുട്ടിക്ക് വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പിതാവ് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പുറത്തറിഞ്ഞത്. സംഭവത്തെ കുറിച്ച് രാധയോടും സഹോദരങ്ങളോടും ചോദിച്ചപ്പോള്‍ അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പിതാവ് ടീച്ചര്‍ക്കും സഹോദരങ്ങള്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ഇവര്‍ ഒളിവില്‍ പോയതിനെ തുടര്‍ന്ന് പിടികൂടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് മൂവരെയും ഡല്‍ഹിയിലേക്ക് കടക്കുന്നതിനിടെ ലുധിയാനയില്‍ വെച്ച് പൊലീസ് പിടികൂടുകയായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക