പോറ്റിയും തന്ത്രിയും തമ്മില്‍ 2004 മുതലുള്ള ബന്ധമാണ്. ബെംഗളൂരുവിലെ ശ്രീരാംപുര്‍ ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. എ.പദ്മകുമാര്‍ നേരത്തെ പറഞ്ഞ 'ദൈവതുല്യന്‍' തന്ത്രിയാണ്. പത്മകുമാര്‍ പറഞ്ഞ 'ദൈവതുല്യന്‍' കടകംപള്ളിയാണോ പിണറായി വിജയനാണോ എന്ന് അന്വേഷിച്ചു നടന്നിരുന്ന വലതുപക്ഷ മാധ്യമങ്ങളും നിശബ്ദരായി.