ഇക്കാര്യത്തെപ്പറ്റി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നിലമ്പൂര്‍ സി ഐ ദേവസ്യയുടെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘം എട്ടോടെ സ്ഥലത്തെത്തുകയായിരുന്നു. അപ്പോഴേക്കും മാവോവാദികള്‍ കോളനി വിട്ട് വനാതിര്‍ത്തിയില്‍ എത്തിയിരുന്നു. ഇവിടെ വെച്ചാണ് പൊലീസ് വെടിവെപ്പ് നടത്തിയത്.