തുടര്‍ന്ന് ശക്തമായ ഒഴുക്കില്‍പ്പെട്ട ജങ്കാര്‍ ഏഴു കിലോമീറ്റര്‍ ദൂരത്തോളം അറബിക്കടലിലേക്കു പോയെന്നു മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. ചങ്ങാടങ്ങള്‍ കൂട്ടിക്കെട്ടിയുണ്ടാക്കിയ തട്ടിക്കൂട്ട് ജങ്കാറാണ് ഇവിടെ സര്‍വീസിന് ഉപയോഗിച്ചിരുന്നത്. ഇന്ന് സ്കൂളുകള്‍ക്ക് അവധിയായതിനാല്‍ ജങ്കാറില്‍ പതിവു തിരക്കുണ്ടായിരുന്നില്ല.