സംവരണ ബില്ലിനെകുറിച്ച് നയപ്രഖ്യാപനത്തില്‍ തിളക്കമാര്‍ന്ന വാഗ്ദാനങ്ങള്‍ നല്‍കിയെന്നല്ലാതെ പിന്നീട് ഈ വിഷയത്തില്‍ വിദ്യാസമ്പന്നരായ വനിതാ എംപിമാരോ, മാധ്യമങ്ങളോ എന്തു ചെയ്യുകയായിരുന്നു എന്ന് അന്വേഷിക്കണം? ഇവര്‍ ഉണക്കമുണരുമ്പോള്‍ ബില്ലിന് ശാപമോക്ഷം ലഭിക്കും.