സമൂഹത്തിലെ താഴേതട്ടിലുള്ള കഷ്ടത അനുഭവിക്കുന്നവരെ കണ്ടെത്തി സാമൂഹിക- സാംസ്‌കാരിക - വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജീവകാരുണ്യ രംഗത്തും സമാനതകൡാത്ത പ്രവര്‍ത്തനവുമായി മുന്നേറുന്നതിലൂടെ മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കാൻ സാധിക്കും. പ്രത്യേകിച്ചും വിവാഹിതയായ സ്ത്രീകൾക്ക്. ബുദ്ധിമുട്ടുകളും പണികളും കൂടുതലും വിട്ടമ്മമാർക്കായതിനാലാണിത്.
എത്രമേല്‍ ചെയ്തെങ്കിലാണ് നമുക്ക് സഹജീവികളോടുള്ള ബാധ്യതകള്‍ നിറവേറ്റാനാവുക? വേദനകള്‍ തിന്നു ജീവിക്കാന്‍ വിധിക്കപ്പെട്ട അനേകായിരങ്ങളിലൊരാള്‍ക്കെങ്കിലും ഒരു വാക്കിനാല്‍, ഒരു പുഞ്ചിരിയാല്‍, ഹൃദ്യമായ പെരുമാറ്റത്താല്‍, ഒരു കൈ സഹായത്താല്‍ സാന്ത്വനമരുളാന്‍ കഴിയുമെങ്കില്‍ നാമെന്തിനറച്ചു നില്‍ക്കണം? മുഹമ്മദ് പറവൂരിന്റെ വാക്കുകളാണിത്.