സ്കൂള്‍ കെട്ടിടത്തിനകത്തു വെച്ച് തന്നെയാണ് പീഡനം നടന്നതെന്ന് ബാംഗ്ളൂര്‍ അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ കമാല്‍ പാന്ത് പറഞ്ഞു. എന്നാല്‍, ഇതിനകം തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രതികള്‍ക്കെതിരെ കുട്ടികളുടെ മേലുള്ള ലൈംഗികാതിക്രമത്തിന് സെക്ഷന്‍ നാലു പ്രകാരം കേസ് എടുക്കുക മാത്രമാണ് പൊലീസ് ചെയ്തത്.