ജയരാജൻ വ്യക്തിപൂജ പ്രോത്സാഹിപ്പിക്കുന്നതായി പാർട്ടി സ്റ്റേറ്റ് കമ്മറ്റിയിൽ ആക്ഷേപമുണ്ടായി, സഖാവ് അതു കേട്ട് വൈകാരികമായി പ്രതികരിച്ചു, അച്ചടക്ക നടപടി ഉണ്ടാകും, വിഷയം കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യും എന്നൊക്കെയാണ് ഓരോരുത്തരും ഭാവനക്കൊത്ത വിധം തട്ടിമൂളിച്ചിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.