കീവില്‍ നിന്നും ആയുധങ്ങള്‍ പിന്‍വലിക്കാമെന്നും തടവുകാരെ വിട്ടയക്കാമെന്നുമുള്ള ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ പ്രാവര്‍ത്തികമായത്. ഉക്രെയിന്‍ പ്രസിഡന്റ് പെട്രോ പോര്‍ഷെന്‍കോ ഗവണ്‍മെന്റ് സേനയോട് യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.